@hitamputih951: #katakata #catataninstagram #stranger #fyppppppppppppppppppppppp #4upage

hitamputih
hitamputih
Open In TikTok:
Region: ID
Sunday 31 May 2026 04:28:55 GMT
26543
2779
14
183

Music

Download

Comments

stranger46444
stranger :
jika cinta menemukanku lagi,kuharap itu kamu,dengan versi terbaik dari diri kita
2026-05-31 17:10:03
21
yunny_yg
unexist :
@itszeey:aku ngga pernah menyangka kalau orang yang membuatku paling bahagia juga akan menjadi orang yang membuatku mengenal sedalam apa rasanya kehilangan
2026-06-20 09:05:24
0
ini_nia269
kurnia septiana :
jika ada kehidupan lain,hiduplah lbh lama dan bahagia. kita selesaikan yg blm selesai,dan stlah itu kau memilih ku atau tdak itu tak mslah.
2026-06-21 22:52:24
1
zeeyaas16
itszeey :
aku ngga pernah menyangka kalau orang yang membuatku paling bahagia juga akan menjadi orang yang membuatku mengenal sedalam apa rasanya kehilangan
2026-06-03 08:44:00
4
aydniver
revvv :
@dyyy__naa:@dyyy__naa:@dyyy__naa:Ya ALLAH... hamba ikhlas... hamba ridho atas segala hal yg telah terjadi dan yg akan terjadi ALLAHUMMA SOLLI 'ALA MUHAMMAD jadikanlah kami termasuk golongan ahli QUR'AN dan orang yg sholih
2026-06-13 11:56:49
0
haluduluaja_423
Choco_White 🍫🤍 :
Jika ada kehidupan selanjutnya kita tidak pernah ketemu
2026-06-07 08:16:28
0
xliperxzz
mdzaauu :
lb bgg
2026-05-31 13:49:48
0
mcdonallguuy
yb :
req, versi prempuannya bng🙏🏻
2026-05-31 05:43:08
0
sweetiepieeegirl
🎀🌷💢💋🌸😜 :
@egialf_
2026-06-11 05:36:24
0
appzvanca
appzvanca :
@lee
2026-06-09 16:55:06
0
adi.darajat93
Ading :
@Kepoluaaahhh plis 🥲😭
2026-06-25 15:54:35
0
To see more videos from user @hitamputih951, please go to the Tikwm homepage.

Other Videos

ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ ടെലിവിഷൻ അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനുമായ ടക്കർ കാൾസൺ. 'സ്‌കൈ ന്യൂസി'ന്‌ നൽകിയ അഭിമുഖത്തിലാണ്, യുഎസ് വിദേശനയങ്ങളെയും ഇസ്രയേലിന്റെ അമേരിക്കൻ സ്വാധീനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കാൾസൺ രംഗത്തെത്തിയത്. 9/11 ഭീകരാക്രമണത്തിന് ശേഷം താൻ പുലർത്തിയിരുന്ന തീവ്ര ഇസ്ലാം വിരുദ്ധ നിലപാടുകൾ ഇസ്രയേൽ വ്യാജ പ്രചാരണങ്ങൾ കാരണമുണ്ടായ ഭ്രാന്തും കള്ളവുമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. ഇറാൻ യുദ്ധത്തോടെ അമേരിക്ക ആഗോളതലത്തിൽ തകർന്നുവെന്നും കാൾസൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ''9/11ന് ശേഷം ഒട്ടനവധി നുണകളാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്. ആഗോള ഇസ്ലാം അമേരിക്കയെ കീഴടക്കാനിരിക്കുകയാണെന്നും, ലോകത്തെ നൂറുകോടിയിലധികം വരുന്ന മുസ്ലിംകൾ നമ്മെ കൊല്ലാൻ നടക്കുകയാണെന്നും ആ നുണകളിലൂടെ ഇസ്രയേൽ അമേരിക്കക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. പ്രശ്‌നം ഇസ്ലാമാണ്, പ്രശ്‌നം മുസ്ലിംകളാണെന്ന് ടെലിവിഷനിലൂടെ പലതവണ ഞാൻ തന്നെ വിളിച്ചുപറഞ്ഞിട്ടുണ്ട്. അവരെല്ലാവരും ഭ്രാന്തന്മാരാണെന്നും, ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് നിർമിച്ച ഒരു ചാവേർ കൾട്ടിന്റെ ഭാഗമാണ് അവരെന്നും ഞാൻ വിശ്വസിച്ചു. ഞാൻ ഹിസ്റ്റീരിയ ബാധിച്ച തികച്ചുമൊരു ഭ്രാന്തനെപ്പോലെയാണ് അന്ന് സംസാരിച്ചത്. എന്നാൽ അതിൽ ഒരു കാര്യവും സത്യവുമില്ലായിരുന്നു. അതിൽ ഒന്നുപോലും സത്യമായിരുന്നില്ല!''-കാൾസൻ തുറന്നുപറഞ്ഞു. ''ഇസ്രയേലിനെ തിരുത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അവരുടെ ബ്ലാക്ക്മെയിലിങ്ങും ഭീഷണികളും അമേരിക്കൻ ഭരണകൂടത്തിന്റെ ദൗർബല്യവും തന്നെ കാരണം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇസ്രയേലിന് അമേരിക്കയെ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞതിന് പിന്നിൽ ഒട്ടനവധി കാരണങ്ങളുണ്ട്. എന്നാൽ, കാരണങ്ങൾ എന്തുതന്നെയായാലും, ആ ആധിപത്യത്തിന്റെ യുഗം ഇപ്പോൾ അവസാനിക്കുകയാണ്.''-അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ താൻ നിരന്തരമായി ഡൊണാൾഡ് ട്രംപുമായി സംസാരിച്ചിരുന്നുവെന്ന് കാൾസൺ വെളിപ്പെടുത്തി. 'ഞാൻ ട്രംപിനോട് നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസത്തിൽ മൂന്ന് തവണയാണ് ഞാൻ വാഷിങ്ടണിൽ പോയി ട്രംപിനോട് നേരിട്ട് ഇക്കാര്യം സംസാരിച്ചത്. ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കുന്നത് അമേരിക്കയ്ക്ക് അങ്ങേയറ്റം ദോഷം ചെയ്യുമെന്ന് ഞാൻ അദ്ദേഹത്തോട് തർക്കിച്ചു. ഇത് അമേരിക്കൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും, പശ്ചിമേഷ്യയിൽനിന്ന് അമേരിക്കയ്ക്ക് ഒടുവിൽ നാണംകെട്ട് പിന്മാറേണ്ടി വരുമെന്നും ഞാൻ മുന്നറിയിപ്പ് നൽകി. പക്ഷേ, എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം ആ യുദ്ധത്തിലേക്ക് ചാടിവീണു.'' ആയത്തുല്ലയെ വധിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക് തകരുമെന്ന് ട്രംപ് ആത്മാർത്ഥമായി വിശ്വിച്ചുപോയി. അതു സംഭവിക്കില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ, ഇസ്രയേൽ പറഞ്ഞത് മാത്രമാണ് ട്രംപ് കേട്ടത്. യുദ്ധം തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം തന്നെ ഇസ്രയേൽ പറഞ്ഞ കഥകളെല്ലാം ശുദ്ധ നുണയാണെന്ന് തെളിഞ്ഞു. താൻ കടുത്ത കെണിയിലകപ്പെട്ടുവെന്ന് ട്രംപിന് മനസ്സിലായെന്നും കാൾസൻ കൂട്ടിച്ചേർത്തു. #
ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ ടെലിവിഷൻ അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനുമായ ടക്കർ കാൾസൺ. 'സ്‌കൈ ന്യൂസി'ന്‌ നൽകിയ അഭിമുഖത്തിലാണ്, യുഎസ് വിദേശനയങ്ങളെയും ഇസ്രയേലിന്റെ അമേരിക്കൻ സ്വാധീനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കാൾസൺ രംഗത്തെത്തിയത്. 9/11 ഭീകരാക്രമണത്തിന് ശേഷം താൻ പുലർത്തിയിരുന്ന തീവ്ര ഇസ്ലാം വിരുദ്ധ നിലപാടുകൾ ഇസ്രയേൽ വ്യാജ പ്രചാരണങ്ങൾ കാരണമുണ്ടായ ഭ്രാന്തും കള്ളവുമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. ഇറാൻ യുദ്ധത്തോടെ അമേരിക്ക ആഗോളതലത്തിൽ തകർന്നുവെന്നും കാൾസൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ''9/11ന് ശേഷം ഒട്ടനവധി നുണകളാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്. ആഗോള ഇസ്ലാം അമേരിക്കയെ കീഴടക്കാനിരിക്കുകയാണെന്നും, ലോകത്തെ നൂറുകോടിയിലധികം വരുന്ന മുസ്ലിംകൾ നമ്മെ കൊല്ലാൻ നടക്കുകയാണെന്നും ആ നുണകളിലൂടെ ഇസ്രയേൽ അമേരിക്കക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. പ്രശ്‌നം ഇസ്ലാമാണ്, പ്രശ്‌നം മുസ്ലിംകളാണെന്ന് ടെലിവിഷനിലൂടെ പലതവണ ഞാൻ തന്നെ വിളിച്ചുപറഞ്ഞിട്ടുണ്ട്. അവരെല്ലാവരും ഭ്രാന്തന്മാരാണെന്നും, ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് നിർമിച്ച ഒരു ചാവേർ കൾട്ടിന്റെ ഭാഗമാണ് അവരെന്നും ഞാൻ വിശ്വസിച്ചു. ഞാൻ ഹിസ്റ്റീരിയ ബാധിച്ച തികച്ചുമൊരു ഭ്രാന്തനെപ്പോലെയാണ് അന്ന് സംസാരിച്ചത്. എന്നാൽ അതിൽ ഒരു കാര്യവും സത്യവുമില്ലായിരുന്നു. അതിൽ ഒന്നുപോലും സത്യമായിരുന്നില്ല!''-കാൾസൻ തുറന്നുപറഞ്ഞു. ''ഇസ്രയേലിനെ തിരുത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അവരുടെ ബ്ലാക്ക്മെയിലിങ്ങും ഭീഷണികളും അമേരിക്കൻ ഭരണകൂടത്തിന്റെ ദൗർബല്യവും തന്നെ കാരണം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇസ്രയേലിന് അമേരിക്കയെ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞതിന് പിന്നിൽ ഒട്ടനവധി കാരണങ്ങളുണ്ട്. എന്നാൽ, കാരണങ്ങൾ എന്തുതന്നെയായാലും, ആ ആധിപത്യത്തിന്റെ യുഗം ഇപ്പോൾ അവസാനിക്കുകയാണ്.''-അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ താൻ നിരന്തരമായി ഡൊണാൾഡ് ട്രംപുമായി സംസാരിച്ചിരുന്നുവെന്ന് കാൾസൺ വെളിപ്പെടുത്തി. 'ഞാൻ ട്രംപിനോട് നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസത്തിൽ മൂന്ന് തവണയാണ് ഞാൻ വാഷിങ്ടണിൽ പോയി ട്രംപിനോട് നേരിട്ട് ഇക്കാര്യം സംസാരിച്ചത്. ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കുന്നത് അമേരിക്കയ്ക്ക് അങ്ങേയറ്റം ദോഷം ചെയ്യുമെന്ന് ഞാൻ അദ്ദേഹത്തോട് തർക്കിച്ചു. ഇത് അമേരിക്കൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും, പശ്ചിമേഷ്യയിൽനിന്ന് അമേരിക്കയ്ക്ക് ഒടുവിൽ നാണംകെട്ട് പിന്മാറേണ്ടി വരുമെന്നും ഞാൻ മുന്നറിയിപ്പ് നൽകി. പക്ഷേ, എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം ആ യുദ്ധത്തിലേക്ക് ചാടിവീണു.'' ആയത്തുല്ലയെ വധിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക് തകരുമെന്ന് ട്രംപ് ആത്മാർത്ഥമായി വിശ്വിച്ചുപോയി. അതു സംഭവിക്കില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ, ഇസ്രയേൽ പറഞ്ഞത് മാത്രമാണ് ട്രംപ് കേട്ടത്. യുദ്ധം തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം തന്നെ ഇസ്രയേൽ പറഞ്ഞ കഥകളെല്ലാം ശുദ്ധ നുണയാണെന്ന് തെളിഞ്ഞു. താൻ കടുത്ത കെണിയിലകപ്പെട്ടുവെന്ന് ട്രംപിന് മനസ്സിലായെന്നും കാൾസൻ കൂട്ടിച്ചേർത്തു. #

About