ആ " മതിൽപണിയെടുത്തവർ എത്ര ഭാഗ്യവാൻമാർ ആ ' പണിക്കാർ കണ്ടിട്ടുണ്ടാവില്ലേ
മാഷാ അള്ളാഹ്
2026-08-12 19:04:15
7
kabeerkotta4 :
لا اله الا الله محمد رسول الله
2026-08-12 16:13:48
1
Kunhali Nadapuram :
നല്ല അറിവ്
2026-08-12 19:54:46
1
Shabeer Hazanathe Shbh :
ഹറമിൽ ഒരു പ്രാവശ്യം അഗ്നിബാധ ഉണ്ടായതാണ് അന്ന് റൗളാ ശരീഫിലെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അത് നേതാക്കാൻ വന്ന ഒൻപത് ആളുകളാണ് കണ്ടത് എന്ന് പറയപ്പെടുന്നു പക്ഷേ താങ്കൾ പറഞ്ഞ വർഷം ശരി തന്നെയാണ്
2026-08-12 16:32:44
1
Illiyas Amina’s :
തെറ്റാണ് . തീ പിടിച്ചപ്പോൾ മേൽക്കൂര വീണതിന്റെ അടിസ്ഥാനത്തിൽ അത് ശരിയാക്കാൻ വേണ്ടി ഒരു പണ്ഡിതൻ ആണ് അവസാനമായി അവിടെ പോയത് annan ചരിത്രം
2026-08-12 18:21:57
0
꧁•Acuᴛepoweʀ࿐ :
15-ാം നൂറ്റാണ്ടിൽ (ഹിജ്റ 886 / ക്രി.വ. 1481) ജീവിച്ചിരുന്ന അലി ഇബ്ൻ അഹ്മദ് അൽ സമഹൂദി (Imam al-Samhudi) എന്ന പണ്ഡിതനാണ്. മസ്ജിദുന്നബവിയിലുണ്ടായ തീപിടുത്തത്തിന് ശേഷം ഖബറിടത്തിന് ചുറ്റുമുള്ള ഭാഗങ്ങൾ വൃത്തിയാക്കുന്നതിനിടയിലാണ് അദ്ദേഹം ഉള്ളിൽ പ്രവേശിച്ചത്.