vd സതീശൻ സൂപ്പറാണ് നീ ഒക്കെ എന്ത് പറഞ്ഞാലും udf 💚💚💚👍👍👍
2026-09-11 17:29:03
2
Muhammed Nishad.CK :
ഞാൻ ആരുടേയും പക്ഷം പിടിക്കുകയല്ല. പക്ഷേ, ഈ വിഷയത്തിന്റെ വാസ്തവം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
UDF സർക്കാരിന്റെ അവസാന കാലത്ത്, അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 25 വർഷത്തേക്ക് 465 MW വൈദ്യുതി ₹4.25 നിരക്കിൽ ലഭിക്കുന്നതിനുള്ള കരാർ ഉണ്ടാക്കിയിരുന്നു. പിന്നീട് LDF സർക്കാർ അധികാരത്തിൽ വന്ന കാലത്താണ് ഈ കരാർ പ്രകാരമുള്ള വൈദ്യുതി കേരളത്തിന് ലഭിച്ചു തുടങ്ങിയത്. അതുകൊണ്ട് തന്നെ അന്ന് കേരളത്തിൽ വലിയ രീതിയിലുള്ള വൈദ്യുതി ക്ഷാമം ഉണ്ടായിരുന്നില്ല.
എന്നാൽ 2023 മേയ് 10-ന് KSERC-യുടെ അനുമതി വാങ്ങാതെയാണ് കരാർ ഉണ്ടാക്കിയതെന്ന ആരോപണം ഉന്നയിച്ച് KSERC ഈ കരാർ റദ്ദാക്കി. ഇതിനെതിരെ LDF സർക്കാർ കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് KSERC ഉന്നയിച്ച അഴിമതി ആരോപണങ്ങൾ കോടതി തള്ളിയെങ്കിലും, കരാർ തന്നെ തുടരാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.
അതോടെ കേരളത്തിന് ആവശ്യമായ സമയത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലും വലിയ പ്രതിസന്ധി ഉണ്ടായി. യൂണിറ്റിന് ഏകദേശം ₹13 വരെ നൽകാൻ തയ്യാറായിരുന്നാലും ആവശ്യമായ അളവിൽ വൈദ്യുതി പുറത്തുനിന്ന് ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതിന്റെ പ്രതിഫലനമായാണ് LDF സർക്കാരിന്റെ അവസാന കാലത്ത് പല സ്ഥലങ്ങളിലും ദിവസവും 10–20 മിനിറ്റ് വീതം ഇടവിട്ട് വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടായത്.
ഇപ്പോൾ കേരളത്തിലെ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുകയാണ്. അതിനനുസരിച്ച് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്.
അതുകൊണ്ട്, ഇന്ന് LDF ആയാലും UDF ആയാലും സർക്കാർ മാറിയതുകൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ല. കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്ന പദ്ധതികളാണ് വേണ്ടത്.
എന്റെ അഭിപ്രായത്തിൽ, ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി കാണേണ്ടത് KSERC-യുടെ ഇടപെടലിനെ തുടർന്ന് 465 MW-യുടെ ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ട സാഹചര്യം കൂടിയാണ്. അതിനാൽ രാഷ്ട്രീയമായി ആരെ കുറ്റപ്പെടുത്തണം എന്നതിലുപരി, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് വേണ്ടത്.
2026-09-11 19:16:35
0
𝑷𝑹𝑨𝑽𝑬𝑬𝑵 :
2026-09-11 17:46:21
0
Thasni :
2026-09-11 18:58:15
0
ഷജീർവാഴപ്പണയിൽ 0966 055772164 :
കഴിഞ്ഞ പത്തുവർഷം ദീർഘവീക്ഷണം ഇല്ലാതെ ഭരിച്ചതിന്റെ അനന്തരഫലമാണ് ഇന്ന് അനുഭവിക്കുന്നത് ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ ദീർഘകാല കരാർ എന്തിനു റദ്ദ് ചെയ്തു മഴ എന്നും ഒരുപോലെ ഉണ്ടാകും എന്നായിരുന്നു നിങ്ങളുടെ പ്രതീക്ഷ മഴക്കാലത്തെ കറണ്ട് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞ് എന്തിന് കറണ്ട് വാങ്ങി. അതൊക്കെയല്ലേ ഇപ്പോൾ കറണ്ട് കട്ടിനു കാരണം മൂന്നുമാസംകൊണ്ട് സണ്ണി ജോസഫ് എവിടെ നിന്ന് കറൻ് ഉണ്ടാക്കാനാണ്കൂടിയ വിലക്ക് പോലും വൈദ്യുതി ലഭിക്കാനില്ല എല്ലായിടത്തും പ്രതിസന്ധിയാണ് ഇനി ദീർഘവീക്ഷണത്തോടുകൂടി കേരളത്തിൽ തന്നെ കറണ്ട് ഉത്പാദിപ്പിക്കാൻ ഉള്ള ഒരു പദ്ധതി ആവിഷ്കരിക്കണം
ഈ വൈദ്യുതിക്ഷാമം ഉണ്ടാക്കി വച്ചതിന്റെ പ്രധാന പങ്ക പിണറായി വിജയൻ സർക്കാർ കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം ഓരോ വർഷം കഴിയുമ്പോഴും എത്രമാത്രം വർദ്ധിക്കും എന്ന് കണക്കുകൂട്ടി അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്തില്ല എന്ന് മാത്രമല്ല ആര്യടൻ മുഹമ്മദ് ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കി കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കുത്തി കാണിച്ച സർക്കാരാണ് പിണറായി സർക്കാർ വൈദ്യുതി രംഗത്ത് ഇത്രത്തോളം കിടുകാര്യസ്ഥത കാണിച്ച ഒരു സർക്കാർ ഇതിനുമുൻപ് കേരളത്തിലുണ്ടായി കാണില്ല അത്രത്തോളം കെടുകാര്യസ്ഥയായിരുന്നു പിണറായി സർക്കാരിൻറെ കാലം
2026-09-11 19:02:54
0
To see more videos from user @sha36341, please go to the Tikwm
homepage.